അവന്റെ യുവാക്കന്‍മാര്‍ അടിമകളാകും. അവന്‍ തന്റെ അഭയശില വിട്ട് ഭീതിയോടെ ഓടിപ്പോകും. അവന്റെ സേവകന്‍മാര്‍ പതാകയുമുപേക്ഷിച്ച് സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനില്‍ അഗ്‌നി ജ്വലിപ്പിക്കുകയും ജറുസലെമില്‍ ആഴി കൂട്ടുകയും ചെയ്ത കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
Go to Home Page