യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടു ചെന്ന് കതകിന്റെയോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്റെ കാത് തോലുളി കൊണ്ട് തുളയ്ക്കണം. അവന്‍ എന്നേക്കും അവന്റെ അടിമയായിരിക്കും.