എന്നാല്‍, നിങ്ങള്‍ എന്റെ വാക്കു കേട്ടില്ല. നിങ്ങളുടെതന്നെ നാശത്തിനായി നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയാണു ചെയ്തത് - കര്‍ത്താവ് അരുളിച്ചെയ്യുന്നു.