ഞാന്‍ പുരോഹിതന്‍മാരെ സമൃദ്ധികൊണ്ടു സന്തുഷ്ടരാക്കും; എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.