ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യഹൂദിയെ അയച്ചു. അവന്‍ കാര്യവിചാരകന്റെ മുറിയില്‍നിന്ന് അത് എടുത്തുകൊണ്ടുവന്ന് രാജാവും രാജസന്നിധിയില്‍നിന്ന പ്രഭുക്കന്‍മാരും കേള്‍ക്കേ വായിച്ചു.