അക്കാലത്ത് ഇസ്രായേലില്‍ തിന്‍മയും യൂദായില്‍ പാപവും ഉണ്ടായിരിക്കുകയില്ല. ഞാന്‍ അവശേഷിപ്പിക്കുന്ന ജനത്തോടു ഞാന്‍ ക്ഷമിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.