ഇവയുടെ മുന്‍പില്‍ മനുഷ്യര്‍ വിസ്മയിച്ചു വിഡ്ഢികളായി നില്‍ക്കുന്നു. സ്വര്‍ണശില്‍പി താന്‍ നിര്‍മിച്ചവിഗ്രഹത്തെച്ചൊല്ലി ലജ്ജിക്കുന്നു. അവന്റെ ശില്‍പങ്ങള്‍ വ്യാജമത്രേ; ജീവശ്വാസം അവയിലില്ല.