എന്നോടും എന്റെ ബന്ധുക്കളോടും ചെയ്ത അതിക്രമത്തിന്റെ ഫലം ബാബിലോണിന്റെ മേല്‍ പതിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ. എന്റെ രക്തത്തിനു കല്‍ദായര്‍ ഉത്തരവാദികളായിരിക്കും എന്നു ജറുസലെം പറയട്ടെ.