കര്‍ത്താവിന്റെ കോപം ജറുസലെമിന്റെയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്റെ സന്നിധിയില്‍നിന്നു നിഷ്‌കാസനം ചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.