സോളമന്‍രാജാവ് കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി നിര്‍മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിന്റെ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.