ഞാനെന്റെ പ്രിയന്‍മാരെ വിളിച്ചു എന്നാല്‍, അവരെന്നെ വഞ്ചിച്ചു. തളര്‍ന്നു പോകാതിരിക്കാന്‍ ആഹാരമന്വേഷിച്ചു നടക്കുന്നതിനിടയില്‍ എന്റെ പുരോഹിതന്‍മാരും ശ്രേഷ്ഠന്‍മാരും നഗരത്തില്‍ മരിച്ചുവീണു.