കേള്‍ക്കണമേ! ഞാനെത്ര നെടുവീര്‍പ്പിടുന്നു! എന്നെ ആശ്വസിപ്പിക്കാനാരുമില്ല. എന്റെ ശത്രുക്കള്‍ എന്റെ കഷ്ടതകളെപ്പറ്റി കേട്ടു. അങ്ങ് ഇതു വരുത്തിയതിനാല്‍അവര്‍ ആനന്ദിക്കുന്നു. അവിടുന്ന് പ്രഖ്യാപിച്ച ദിനം വരുത്തണമേ! അവരും എന്നെപ്പോലെയാകട്ടെ!