അശുദ്ധരേ, അകന്നുമാറുവിന്‍,അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടുവിളിച്ചുപറയുന്നു. അതുകൊണ്ട് അവര്‍ നാടുകടത്തപ്പെട്ട്അലയുന്നവരായി. അവര്‍ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകള്‍പറയുന്നു.