കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്കരുതലില്ല. പുരോഹിതന്‍മാര്‍ക്കു ബഹുമാനവുംശ്രേഷ്ഠന്‍മാര്‍ക്കു പരിഗണനയുംലഭിച്ചില്ല.