കൊളുത്തുകളിട്ടു കൂട്ടിലടച്ച് അവര്‍ അവനെ ബാബിലോണ്‍രാജാവിന്റെ അടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍ മലകളില്‍ അവന്റെ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി അവനെ അവര്‍ തുറുങ്കിലടച്ചു.