എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ട് ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും അനുസൃതമായി അവര്‍ അവിടെ വര്‍ത്തിക്കും. അങ്ങനെ അവര്‍ എന്റെ പ്രതികാരം അറിയും.