നിങ്ങളില്‍ കുറച്ചുപേരെ ഞാന്‍ അവശേഷിപ്പിക്കും. അവരെ വാളില്‍നിന്നും രക്ഷിച്ച് ജനതകളുടെയിടയില്‍ ഞാന്‍ ചിതറിക്കും.