അപ്പോള്‍ ബല്‍ഷാസര്‍ രാജാവ് അത്യന്തം അസ്വസ്ഥ നായി, അവന്‍ വിവര്‍ണനായി; അവന്റെ പ്രഭുക്കന്‍മാരും പരിഭ്രാന്തരായി.