പിന്നീട് കോലാട്ടുകൊറ്റന്‍ അതീവശക്ത നായി; പക്ഷേ, ശക്തിയുടെ പാരമ്യത്തില്‍ എത്തിയപ്പോള്‍ അവന്റെ വലിയ കൊമ്പു തകര്‍ന്നുപോയി. അതിനു പകരം ആകാശത്തിന്റെ നാലു കാറ്റുകളുടെയും നേരേ ശക്തമായ നാലു കൊമ്പുകള്‍ മുളച്ചുവന്നു.