അവര്‍ വേഗം മടങ്ങി. ശ്രേഷ്ഠന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്ഥാനം നല്‍കിയിട്ടുണ്ടല്ലോ.