അവരെ തമ്മില്‍ അകറ്റി നിര്‍ത്തിയിട്ട്, അവന്‍ അവരില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ടതയില്‍ തഴക്കം നേടിയവനേ, നിന്റെ മുന്‍കാല പാപങ്ങള്‍ നിന്റെ മേല്‍ പതിച്ചിരിക്കുന്നു.