അപ്പോള്‍ രാജാവു കോപിച്ച്, തന്റെ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ആഹാരമെല്ലാം ആരാണു ഭക്ഷിക്കുന്നതെന്ന് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെടും.