ബേലിന്റെ പുരോഹിതന്‍മാര്‍ പറഞ്ഞു: ഇതാ, ഞങ്ങള്‍ പുറത്തു പോകുന്നു. രാജാവേ, നീതന്നെ ഭക്ഷണവും വീഞ്ഞും ഒരുക്കിവച്ചിട്ട് വാതിലടച്ച് നിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുക.