അക്കാലത്ത് ഹബക്കുക്ക് പ്രവാചകന്‍ യൂദായിലുണ്ടായിരുന്നു. അവന്‍ കറിയും പൊടിച്ച അപ്പവും ഒരു പാത്രത്തിലാക്കി കൊയ്ത്തുകാര്‍ക്കു കൊടുക്കാന്‍വേണ്ടി വയലിലേക്കു പോവുകയായിരുന്നു.