അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ മുടിയില്‍ പിടിച്ചു തൂക്കിയെടുത്ത് ബാബിലോണില്‍, സിംഹക്കുഴിയുടെ നേരേ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു.