മഹാരാജാവിനു പാരിതോഷികമായി അത് അസ്‌സീറിയായിലേക്കു കൊണ്ടുപോകും. എഫ്രായിം നിന്ദാപാത്രമാകും; ഇസ്രായേല്‍ തന്റെ വിഗ്രഹത്തെ ഓര്‍ത്തു ലജ്ജിക്കും.