കര്‍ത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്റെ വായില്‍ നിന്ന് ഇടയന്‍ ആടിന്റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്റെ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്ഷപെടും.