അന്യര്‍ അവന്റെ സമ്പത്ത് അപഹരിക്കുകയും വിദേശീയര്‍ അവന്റെ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.