നിന്റെ സഹോദരന്റെ കഷ്ടതയുടെ നാളില്‍ നീ ഗര്‍വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്റെ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്റെ നാളില്‍ നീ വന്‍പു പറയരുതായിരുന്നു.