യാക്കോബിന്റെ ഭവനം അഗ്‌നിയും, ജോസഫിന്റെ ഭവനം തീജ്വാലയും ആയിരിക്കും; ഏസാവിന്റെ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. ഏസാവിന്റെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.