കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്‌നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയും മേദസ്‌സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ച് സാഷ്ടാംഗം വീണു.