സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്ത് പ്രദോഷം മുതല്‍ പ്രഭാതം വരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.