ഇസ്രായേല്‍ ജനത്തിനു വേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന്‍ അതു കര്‍ത്താവിന്റെ മുന്‍പില്‍ ക്രമപ്പെടുത്തിവയ്ക്കണം.