ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. അന്നുതന്നെ അവന്‍ അതിന്റെ വില വിശുദ്ധവസ്തുവായി കര്‍ത്താവിനു നല്‍കണം.