ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്ചയായി ഓരോ അപ്പം നല്‍കണം. അത് സമാധാന ബലിമൃഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതാണ്.