മതിലില്‍ പഴുതുണ്ടാക്കുന്നവര്‍ അവര്‍ക്കു മുന്‍പേ പോകും. അവര്‍ കവാടം തകര്‍ത്ത് പുറത്തുകടക്കും. അവരുടെ രാജാവ് അവര്‍ക്കുമുന്‍പേ നടക്കും; കര്‍ത്താവ് അവരെ നയിക്കും.