ഞാനാകട്ടെ, യാക്കോബിനോട് അവന്റെ അതിക്ര മങ്ങളും, ഇസ്രായേലിനോട് അവന്റെ പാപങ്ങളും വിളംബരം ചെയ്യുന്നതിനുവേണ്ടി കര്‍ത്താവിന്റെ ആത്മാവിനാലും ബലത്താലും നീതിയാലും ശക്തിയാലും നിറഞ്ഞിരിക്കുന്നു.