സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും എന്റെ നിര്‍ദേശം പാലിക്കുകയും ചെയ്താല്‍ എന്റെ ആലയത്തെനീ ഭരിക്കുകയും എന്റെ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്‍ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.
Go to Home Page