അവന്‍ പറഞ്ഞു: ഭൂമി മുഴുവന്റെയും നാഥന്റെ മുന്‍പില്‍നിന്നു വരുന്ന ഇവര്‍ ആകാശത്തിന്റെ നാലു വായുക്കളിലേക്കു പോകുന്നു.