അവനായിരിക്കും കര്‍ത്താവിന്റെ ആലയം പണിയുന്നത്. അവന്‍ രാജകീയ പ്രതാപത്തോടെ സിംഹാസനത്തില്‍ വാഴും. അവന്റെ വലത്തുഭാഗത്ത് ഒരു പുരോഹിതനും ഉപവിഷ്ടനാകും. അവര്‍ക്കിടയില്‍ പൂര്‍ണ സമാധാനം പുലരും.