അതു കഴിയുമ്പോള്‍ പുരോഹിതന്‍ മുട്ടാടിന്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത് അവന്റെ കൈയില്‍ കൊടുക്കണം.