അവര്‍ മോശയുടെയും അഹറോന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങള്‍ മൃതശരീരം സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിത സമയത്ത് ഇസ്രായേലിലെ മറ്റ് ആളുകളോടു ചേര്‍ന്ന് കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കുന്നതില്‍ നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മോശ പറഞ്ഞു:
Go to Home Page