മൊവാബിലെയും മിദിയാനിലെയും പ്രമാണികള്‍ പ്രശ്‌നദക്ഷിണയുമായി യാത്ര തിരിച്ചു. അവര്‍ ബാലാക്കിന്റെ സന്ദേശം ബാലാമിനെ അറിയിച്ചു.