പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ എന്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച് എന്റെ ക്രോധം അവരില്‍നിന്ന് അ കറ്റിയിരിക്കുന്നു. അതിനാല്‍, കോപം ജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല.