അങ്ങനെ ഇസ്രായേല്യ സഹസ്രങ്ങളില്‍നിന്ന്, ഓരോ ഗോത്രത്തിലും നിന്ന് ആയിരം പേര്‍ വീതം, പന്തീരായിരം പേരെ യുദ്ധത്തിനു വേര്‍തിരിച്ചു.