തടവുകാരിലും, കാള, കഴുത, ആട് ഇവയിലും അഞ്ഞൂറിന് ഒന്നു വീതം കര്‍ത്താവിന് ഓഹരിയായി യുദ്ധത്തിനു പോയവരില്‍ നിന്നു വാങ്ങണം.