അതുകൊണ്ട്, ഞാന്‍ വിജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ അധിപന്മാരാക്കി. ആയിരങ്ങളുടെയും നൂറുകളുടെയും അന്‍പതുകളുടെയും പത്തുകളുടെയും അധികാരികളായി അവരെ എല്ലാ ഗോത്രങ്ങളിലും നിയമിച്ചു.