നിങ്ങളെ ഞാന്‍ അറിയില്ലെന്ന് അവന്‍ തന്റെ മാതാപിതാക്കന്‍മാരോടു പറഞ്ഞു; സഹോദരരെ അവന്‍ അംഗീകരിച്ചില്ല, സ്വന്തം മക്കളെ സ്വീകരിച്ചുമില്ല. അവര്‍ അവിടുത്തെ വാക്കുകളനുസരിച്ച് അവിടുത്തെ ഉടമ്പടി പാലിച്ചു.