നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞു: നഫ്താലി പ്രസാദത്താല്‍ സംതൃപ്തന്‍; ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു സംപൂര്‍ണന്‍. കടലും ദക്ഷിണദിക്കും നീ കൈവശമാക്കുക.