അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്.